New on my other blogs

KERALA LETTER
"Gandhi is dead, Who is now Mahatmaji?"
Solar scam reveals decadent polity and sociery
A Dalit poet writing in English, based in Kerala
Foreword to Media Tides on Kerala Coast
Teacher seeks V.S. Achuthanandan's intervention to end harassment by partymen

വായന

22 May, 2008

Fight against state terrorism is fight for democracy

Message sent to People’s Convention held at Kozhikode on May 20, 2008 under the auspices of Joint Committee to Resist State Terrorism against Maoists and Muslims.

In many parts of the world, including our own country, extremists and terrorists are active. Basically, those engaged in terrorist activities are people who challenge the prevailing establishment. In the name of the injustices prevailing in the system, or something else, they publicly reject it. To that extent, their taking to unlawful methods can be understood even by those who do not approve of it. The state resorting to unlawful means in the name of preventing terrorism cannot be viewed in the same manner. The state is an institution which has a duty to protect the system. The police, the army and paramilitary forces are agencies that lawfully bear arms to discharge this responsibility. They have no right to defy the law. When they act beyond the bounds of law, they are endangering the system established by law, not protecting it.

In the neurotic atmosphere created by governments which are facing challenges from different corners and by the political movements that lead these governments, ‘Maoist’ and ‘Muslim terrorist’ have become code words that can be used to liquidate not just individuals but whole sections of people. The similarities in the experiences of Binayak Sen, a doctor, in Chhattisgarh, ruled by the Bharatiya Janata Party, of Lachit Bordoloi, a journalist, in Assam, ruled by the Congress, and of P. Govindankutty, a left-wing editor, in Kerala, ruled by a coalition led by the Communist Party of India (Marxist) are not a matter of coincidence. In the violence against the farmers of West Bengal who refused to surrender their land to set up giant industrial complexes, as in anti-Muslim riots in Gujarat, police personnel and ruling party cadres had jointly committed murder and rape. This shows that there are the politics of power has some common approaches, which remain beyond ideology.

Six decades after Independence, our governments are still not free from their feudal and colonial traditions. Fight against state terrorism is fight for democracy.

2 comments:

രാജേഷ്.കെ.വി. said...

ഭരണക്കൂടതിന്റെ ജനവിരുദ്ധ്നയങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന പ്രതിഷേധങളെ മത തീവ്രവാദമായും, മാവോയിസമായും ആരോപിചുകൊണ്ട്‌ ഭരണക്കൂടം അതിന്റെ ജനവിരുദ്ധ്ത മറചുവെക്കുകയും, അടിചമര്‍ത്തല്‍ തീവ്രമാക്കുകയുമാണ്‌. പുരോഗമനശക്തികളേയും മതന്യൂനപക്ഷങളേയും ലക്ഷ്യമിടുന്ന ഭരണക്കൂടത്തെ തിരിചറിയുകയും പ്രതിരോധിക്കുകയും ചെയ്യെന്ടതുന്ട്‌.ഇതിനുള്ളാ ശ്രമമെന്നനിലയില്‍ സംസ്ഥാനത്തെ ചില പൌരവകാശ സംഘടനകള്‍ മുന്നിട്ടിറങുകയും, ഒരു കാന്‌പയിന്‍ കമ്മറ്റി രൂപപെടുതുകയും ചെയ്തിട്ടൂണ്ട്‌.എന്നാല്‍ ഭരണഘടന അനുശാസിക്കുന്ന അവകാശ- അധികാരത്തെ നിലനിര്‍ത്തുന്നതിന്‌ മുന്നിട്ടിറങുന്ന ഇത്തരം മുന്നണികളില്‍ , നിലനില്ക്കുന്ന നിയമങളെ ഇടക്കെങ്കിലും നിഷേധിക്കുന്ന മാവോയിസ്റ്റ് സംഘടനകലുടെയും, മതവര്‍ഗ്ഗീയ സംഘടനകളുടെയും, സാന്നിദ്ധ്യം പ്രതിരോധ്ത്തിന്ടെ വിശാലതലങളിലെ താല്പര്യങളെ പരിമിതപെടുത്തുകയും, പ്രതിരോധ്ത്തിന്ടെ ഫലപ്രാപ്തിയെ അനിവാര്യമായ നിസംഗതകളിലേയ്‌ക്ക്‌ തള്ളിവിടുകയും ചെയ്യുന്നുണ്ട്‌.അതുക്കൊന്ടുത്തന്നെ ഭരണക്കൂടതിന്റെ പൌരവകാശ ലംഘനതിനെതിരേയുള്ള മുന്നണിയെ എങിനെ രൂപപെടുതുമെന്ന പ്രശ്നം ഉയര്‍ന്നുവരുന്നുണ്ട്‌.ജനാധിപത്യ അവകാശങള്‍സമ്രക്ഷിക്കാനുള്ള മുന്നണിയില്‍ ആത്ത്യന്തികമയി ജനാധിപത്ത്യവിരുദ്ധതയുടെ ഉള്ളടക്കമുള്ള വര്‍്‌ഗ്ഗീയ സംഘടനകളുടെയും, സാന്നിദ്ധ്യം പൌരവകാശ സംഘടനയുടെ ഗുണകരമായ മുന്നേറ്റങളെ നെഗറ്റീവായി ബാധിക്കുമെന്ന്‌തന്നെയാന്‌ ഈയുള്ളവന്ടെ അഭിപ്രയം.എന്‍ഡിഎഫ് , ജമാത്ത്‌ഇസ്ലാമി, സംഘ്പരിവര്‍ പോലുള്ള സംഘടനകളും, ക്രിസ്‌ത്യന്‍ പാതിരിമാര്‍ അവരുടെ മൂലധന സംരക്ഷണത്തിനു വേണ്‌ടി ഇടക്കിടെ ഉയര്ത്തികൊണ്ടുവരുന്ന തീവ്ര ക്രിസ്ത്യനിറ്റിയും സാമൂഹ്യ മണ്ടലത്തില്‍ ഈ ദൌത്യത്തെയാണ്‌ പ്രയോഗിക്കുന്നത്‌.ഇത്തരം ശക്തികള്‍ ആത്മീയതയും വര്‍ഗ്ഗീയതയും ഒന്നാണെന്ന്‌വ്യാഖ്യാനിക്കുന്ന സാഹചര്യവും നിലനില്ക്കുന്നുണ്ട്‌.യഥാര്‍ത്ഥ്തില്‍ ഈശ്വര വിശ്വാസം വ്യക്‌തിയുടെ ആത്മനിഷ്ട വ്യവഹാരതിലൂടെ സന്‌ചരിക്കുന്നതും, വര്‍ഗ്ഗീയത സാമൂഹ്യ മായ അധികാര പ്രയോഗത്തിന്ടെ സാധ്യതയിലേക്ക്‌ നയിക്കുന്നതുമാണ്‌. ചുരുക്കത്തില്‍ വര്‍ഗ്ഗീയത അധികാരത്തിലേക്കും, അധികാരം വര്‍ഗാധിഷ്‌ടിതമയ ബലപ്രയോഗത്തിലേക്കും നയിക്കുന്ന ഒന്നാണ്‌. അതായത്‌ വര്‍ഗ്ഗീയതയുടെ പരിസരത്ത്‌ വൈരുധ്‌യം വിവിധ സാമൂഹ്യവിഭാഗങള്‍ തമ്മിലാകുന്പൊള്‍, അധികാരപ്രയോഗതിന്ടെ പരിസരത്ത്‌ വൈരുധ്‌യം അധ്വാനവും മൂലധനവുമായി മാറുന്നുണ്ട്‌

രാജേഷ്.കെ.വി. said...

ഭരണക്കൂടതിന്റെ ജനവിരുദ്ധ്നയങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന പ്രതിഷേധങളെ മത തീവ്രവാദമായും, മാവോയിസമായും ആരോപിചുകൊണ്ട്‌ ഭരണക്കൂടം അതിന്റെ ജനവിരുദ്ധ്ത മറചുവെക്കുകയും, അടിചമര്‍ത്തല്‍ തീവ്രമാക്കുകയുമാണ്‌. പുരോഗമനശക്തികളേയും മതന്യൂനപക്ഷങളേയും ലക്ഷ്യമിടുന്ന ഭരണക്കൂടത്തെ തിരിചറിയുകയും പ്രതിരോധിക്കുകയും ചെയ്യെന്ടതുന്ട്‌.ഇതിനുള്ളാ ശ്രമമെന്നനിലയില്‍ സംസ്ഥാനത്തെ ചില പൌരവകാശ സംഘടനകള്‍ മുന്നിട്ടിറങുകയും, ഒരു കാന്‌പയിന്‍ കമ്മറ്റി രൂപപെടുതുകയും ചെയ്തിട്ടൂണ്ട്‌.എന്നാല്‍ ഭരണഘടന അനുശാസിക്കുന്ന അവകാശ- അധികാരത്തെ നിലനിര്‍ത്തുന്നതിന്‌ മുന്നിട്ടിറങുന്ന ഇത്തരം മുന്നണികളില്‍ , നിലനില്ക്കുന്ന നിയമങളെ ഇടക്കെങ്കിലും നിഷേധിക്കുന്ന മാവോയിസ്റ്റ് സംഘടനകലുടെയും, മതവര്‍ഗ്ഗീയ സംഘടനകളുടെയും, സാന്നിദ്ധ്യം പ്രതിരോധ്ത്തിന്ടെ വിശാലതലങളിലെ താല്പര്യങളെ പരിമിതപെടുത്തുകയും, പ്രതിരോധ്ത്തിന്ടെ ഫലപ്രാപ്തിയെ അനിവാര്യമായ നിസംഗതകളിലേയ്‌ക്ക്‌ തള്ളിവിടുകയും ചെയ്യുന്നുണ്ട്‌.അതുക്കൊന്ടുത്തന്നെ ഭരണക്കൂടതിന്റെ പൌരവകാശ ലംഘനതിനെതിരേയുള്ള മുന്നണിയെ എങിനെ രൂപപെടുതുമെന്ന പ്രശ്നം ഉയര്‍ന്നുവരുന്നുണ്ട്‌.ജനാധിപത്യ അവകാശങള്‍സമ്രക്ഷിക്കാനുള്ള മുന്നണിയില്‍ ആത്ത്യന്തികമയി ജനാധിപത്ത്യവിരുദ്ധതയുടെ ഉള്ളടക്കമുള്ള വര്‍്‌ഗ്ഗീയ സംഘടനകളുടെയും, സാന്നിദ്ധ്യം പൌരവകാശ സംഘടനയുടെ ഗുണകരമായ മുന്നേറ്റങളെ നെഗറ്റീവായി ബാധിക്കുമെന്ന്‌തന്നെയാന്‌ ഈയുള്ളവന്ടെ അഭിപ്രയം.എന്‍ഡിഎഫ് , ജമാത്ത്‌ഇസ്ലാമി, സംഘ്പരിവര്‍ പോലുള്ള സംഘടനകളും, ക്രിസ്‌ത്യന്‍ പാതിരിമാര്‍ അവരുടെ മൂലധന സംരക്ഷണത്തിനു വേണ്‌ടി ഇടക്കിടെ ഉയര്ത്തികൊണ്ടുവരുന്ന തീവ്ര ക്രിസ്ത്യനിറ്റിയും സാമൂഹ്യ മണ്ടലത്തില്‍ ഈ ദൌത്യത്തെയാണ്‌ പ്രയോഗിക്കുന്നത്‌.ഇത്തരം ശക്തികള്‍ ആത്മീയതയും വര്‍ഗ്ഗീയതയും ഒന്നാണെന്ന്‌വ്യാഖ്യാനിക്കുന്ന സാഹചര്യവും നിലനില്ക്കുന്നുണ്ട്‌.യഥാര്‍ത്ഥ്തില്‍ ഈശ്വര വിശ്വാസം വ്യക്‌തിയുടെ ആത്മനിഷ്ട വ്യവഹാരതിലൂടെ സന്‌ചരിക്കുന്നതും, വര്‍ഗ്ഗീയത സാമൂഹ്യ മായ അധികാര പ്രയോഗത്തിന്ടെ സാധ്യതയിലേക്ക്‌ നയിക്കുന്നതുമാണ്‌. ചുരുക്കത്തില്‍ വര്‍ഗ്ഗീയത അധികാരത്തിലേക്കും, അധികാരം വര്‍ഗാധിഷ്‌ടിതമയ ബലപ്രയോഗത്തിലേക്കും നയിക്കുന്ന ഒന്നാണ്‌. അതായത്‌ വര്‍ഗ്ഗീയതയുടെ പരിസരത്ത്‌ വൈരുധ്‌യം വിവിധ സാമൂഹ്യവിഭാഗങള്‍ തമ്മിലാകുന്പൊള്‍, അധികാരപ്രയോഗതിന്ടെ പരിസരത്ത്‌ വൈരുധ്‌യം അധ്വാനവും മൂലധനവുമായി മാറുന്നുണ്ട്‌